പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
ഹിന്ദു രാജ്യം മോഹൻ ഭഗവതിനെ അപ്പന്റെ അല്ലല്ലോ ഹിന്ദു രാജ്യം ഇസ്‌ലാമിനെയും ക്രിസ്ത്യാനിയുടെയും ശേഷം ഇന്ദു കളുടെ യും ആണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇന്ത്യയുടെ ഭാഗം ആണോ അല്ലാതെ ബന്ധുക്കളുടെയോ മോഹൻ ഭഗവത് ഇതിന്റെ അപ്പനെയോ അയാളുടെ മുട്ട അച്ഛന്റെ യോ അപ്പൂപ്പന്റെ യോ അയാളുടെ ഭാര്യയുടെ ഭാര്യയുടെ തന്തയുടെ യോ നരേന്ദ്ര മോദിയുടെ യോ യോഗി ആദിത്യനാഥ് അവന്റെ തന്തയുടെ യോ അല്ലല്ലോ ഇന്ത്യ ഇസ്‌ലാമിനെയാണ് ഇഷ്ടപ്പെടുന്നത് മനസ്സിലായോ ടാ മോഹൻ ഭാർഗവ തെമ്മാടി കള്ളപ്പന്നി
മറുപടിഇല്ലാതാക്കൂ